Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yuva Morcha

Palakkad

ഗതാഗതമന്ത്രിയുടെ വിവാദപ്രസ്താവന: ഡിവൈഎഫ്ഐ, യുവമോർച്ച പ്രതിഷേധം

പാലക്കാട്: കെഎസ്ആർടിസി പ്രിയദർശിനി ബസിലെ സൗജന്യ യാത്ര ഉപയോഗപ്പെടുത്തുന്ന സ്ത്രീകളെ അധിക്ഷേപിച്ച ഗതാഗത മന്ത്രി സി.പി. ജോണ്‍ പൊതുസമൂഹത്തോടും സംസ്ഥാനത്തെ ജനങ്ങളോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം. യുവമോർച്ച, മഹിളാമോർച്ച സംയുക്ത ആഭിമുഖ്യത്തിലും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലും പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു.

യുവമോർച്ചയുടെ മാർച്ച് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്ത്രീകളെയും പൊതുസമൂഹത്തെയും അതിരൂക്ഷമായി അപമാനിച്ച മന്ത്രിക്ക് എങ്ങനെയാണ് തെരുവിലിറങ്ങി നടക്കാൻ കഴിയുന്നതെന്ന് പ്രശാന്ത് ശിവൻ ചോദിച്ചു. തുടർന്ന് പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്‍റ് അമൃതാനന്ദ ബാബു, ജനറൽ സെക്രട്ടറി അജിത്ത്, മഹിളാമോർച്ച നേതാക്കളായ കവിത മേനോൻ, സിന്ധുരാജ്, ജയലക്ഷ്മി, രഞ്ജിത തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

മന്ത്രിയുടെ പരാമർശം ആധുനിക സമൂഹത്തിന് ചേർന്നതല്ലെന്നും സി.പി. ജോണ്‍ പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ഷിബി കൃഷ്ണ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എം.എ. ജിതിൻരാജ് സ്വാഗതവും ജില്ലാ ജോയിന്‍റ് സെക്രട്ടറി പി. ദിനനാഥ് നന്ദിയും പറഞ്ഞു. ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ. ഷൈജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിനോദ് കുമാർ, സീനിതാ മോൾ, ഗിരീഷ്, ശശിധരൻ പങ്കെടുത്തു.

Kerala

കാട്ടുകോഴി, തെമ്മാടി...രാഹുലിനെതിരെ ഡിവൈഎഫ്ഐ, യുവമോർച്ച പ്രതിഷേധം

‌പത്തനംതിട്ട: വൈദ്യപരിശോധനയ്ക്കായി പോലീസ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് നേരെ കനത്ത പ്രതിഷേധം. ‌‌‌‌

വാഹനം ആശുപത്രി വളപ്പിലെത്തിയപ്പോൾ പാഞ്ഞെടുത്ത ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ രാഹുലിനെതിരെ മുദ്രവാക്യം വിളിക്കുകയും കൂകി വിളിക്കുകയും ചെയ്തു.

രാഹുൽ എത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന നൂറുകണക്കിന് പോലീസുകാർ ഏറെ പണിപ്പെട്ടാണ് രാഹുലിനെ വാഹനത്തിൽ നിന്നും പുറത്തിറക്കി ആശുപത്രിക്ക് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. പ്രതിഷേധക്കാർ ആശുപത്രിയുടെ പുറത്ത് തമ്പടിച്ചിരിക്കുകയാണ്.

National

സഹപ്രവർത്തകയുടെ പരാതിയിൽ യുവമോർച്ച മഹാരാഷ്‌ട്ര അധ്യക്ഷനെതിരേ കേസ്

പൂന: സഹപ്രവർത്തകയുടെ പരാതിയിൽ മഹാരാഷ്‌ട്ര ഭാരതീയ യുവമോർച്ച അധ്യക്ഷൻ അനൂപ് മോറെയ്ക്കെതിരേ അതിക്രമത്തിനു പോലീസ് കേസെടുത്തു.

ഒക്‌ടോബർ 26ന് ആഷിഷ് ഗവാഡെ എന്നയാളുടെ വീട് സന്ദർശിച്ചപ്പോൾ അനൂപ് മോറിനെ പിന്തുണയ്ക്കുന്ന സ്തീകൾ ഉൾപ്പെടുന്ന സംഘംതന്നെ അവിടെത്തി മർദിച്ചെന്നാണ് പിംപ്രി ചിഞ്ച്‌വാഡ് സ്റ്റേഷനിൽ യുവതി നല്കിയ പരാതിയിലുള്ളത്.

ആദ്യഘട്ടത്തിൽ അതിക്രമം നടത്തിയ എട്ടുപേർക്കെതിരേയായിരുന്നു കേസെടുത്തത്. പിന്നീട് അനൂപിനെയും പ്രതിചേർക്കുകയായിരുന്നു.

Latest News

Corehub Up